പ്രസീദ്ധീകരിച്ച വാര്‍ത്തയില്‍ സംഭവിച്ച പാളിച്ചയിലും അതുവഴിയുണ്ടായ മനക്ഷോഭങ്ങളിലും മാതൃഭൂമി മാനേജ്‌മെന്റും എഡിറ്ററും നിര്‍വ്യാജമായും പരസ്യമായും ഖേദപ്രകടനം നടത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമാസക്തമായ സമീപനം ചില കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാത്തത് അപലപനീയം